shabd-logo

നാലുകെട്ട് -നാല്

10 October 2023

1 കണ്ടു 1
നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാ

റക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലും കാണും. കണ്ടാൽ അവർ നൂറുകൂ ട്ടം കാര്യങ്ങൾ ചോദിക്കും. ആരും കാണണ്ടാ, ആരും അന്വേഷിക്കുകയും വേണ്ടാ.

കുന്നിൻചെരിവു വിജനമാണ്. ദൂരെ പുല്ലാ നിപ്പടർപ്പിനിടയിൽ വളഞ്ഞ കൊമ്പുള്ള ഒരു പാണ്ടിയാടു മേയുന്നുണ്ട്. അതിനുമകലെ, കറുത്ത പുള്ളികൾപോലെ, കാലിക്കൂട്ടങ്ങൾ മേഞ്ഞുനടക്കുന്നു.

വെയിലിനു നല്ല ചൂടുണ്ടായിരുന്നു. പുറത്തും മാറത്തും വിയർപ്പൊഴുകുന്നുണ്ട്. ഷർട്ട് വിയർ ആ ശരീരത്തോട് ഒട്ടിപ്പിടിച്ചിരിക്കുന്നു. തലയിൽ ഇല്ലിക്കെട്ടുമായി ഒരു ചെറുമൻ താഴ ത്തെ ഒറ്റയടിപ്പാതയിലൂടെ നടന്നുവന്നു. ഏതോ

ഒരു ചെറുമനാണ്. എങ്കിലും അവൻ അന്വേഷിച്ചു.

എന്താ ചെറിബ്റാ, ഇമ്പടിരിക്ക്

ഒന്നുല്ല്യ 

ദൂരെ നിന്നു ആരെല്ലാമോ നടന്നുവരുന്നതു കണ്ടപ്പോൾ അപ്പുണ്ണി എഴുന്നേറ്റു. പടിഞ്ഞാ ട്ടുള്ള വഴിയിലേക്കു നടന്നു. പതുപതുത്ത പുല്ലുവളരുന്ന മേച്ചിൽ സ്ഥലങ്ങളാണ്. കാലി ക്കൂട്ടങ്ങളും കന്നാലിപ്പിള്ളാരുമുണ്ട്. എവിടേ യ്ക്കാണു നടക്കുന്നതെന്ന് ആലോചിച്ചില്ല. ചാണകം പെറുക്കുന്ന കുമ്പാരത്തികൾ അവൻ കടന്നുപോകുമ്പോൾ കലപലെയുള്ള സംസാരം നിർത്തി നോക്കി. വഴിക്ക് ഒറ്റപ്പെട്ടു നില്ക്കുന്ന ഞാവൽ മരത്തിന്റെ തണലിലെത്തിയപ്പോൾ വല്ലാത്ത തളർച്ച തോന്നി. അവിടെ ഇരിക്കാം.

ദൂരേ വളഞ്ഞു കിടക്കുന്ന വഴിയിലൂടെ കറു ആ ഒരു ശീലക്കുട നടന്നടുക്കുന്നത് അവൻ ക ണ്ടില്ല. അടുത്തെത്തിയപ്പോൾ അവൻ മുഖമു യർത്തി നോക്കാനും പോയില്ല. ആരായാലെന്തു വേണം? അയാൾ അവനെ കടന്നു രണ്ടടിവെച്ചു പെട്ടെന്നു തിരിഞ്ഞു നടന്നു.

നായരുട്ടിയല്ലേ ഇത് 

നോക്കിയപ്പോൾ സെയ്താലിക്കുട്ടി.


അവൻ തളർന്ന കണ്ണുകളോടെ അയാളുടെ മുഖത്ത് ഒരിയ്ക്കൽ കൂടി നോക്കി. അപ്പുണ്ണി ആ

ലോചിക്കുകയായിരുന്നു. മുമ്പു തറവാട്ടിൽ നിന്ന്

ഇറങ്ങിപ്പോന്നു താന്നിക്കുന്നിൻ ചെരുവിലിരു

അപ്പോഴും അയാൾ വന്നു. “എന്താ ഇിരിക്കണ

നിറഞ്ഞു നില്ക്കുകയായിരുന്നു മനസ്സ്. കരയേ

രുതെന്നുറപ്പിച്ചിട്ടും കണ്ണീർ പൊട്ടി. “എന്തിനാ നായരുട്ടി കണ്?

അവൻ മിണ്ടിയില്ല. “എന്തേ ഈ ബയിയ്ക്ക് '

ഒന്നുല്ല്യ 

ഷ്ക്കുള്ളിൽ പോയപ്പോല്യേ 


ഉം ഉം 

ആളും മനിസനുംല്ല്യാത്ത ഈ കുന്നിനൊ

ത്തു വന്നിരിക്കണ് അതിനും മറുപടിയില്ല.

സെയ്താലിക്കുട്ടി കുട മടക്കി കക്ഷത്തെ പാ ഇപ്പൊതി താഴെവെച്ച് അടുത്തിരുന്നു.

“എറിക്കാ പറയി

“എവടയ്ക്കെങ്കിലും

അങ്ങനെ പോയാ പറ്റോ? "പോരീ ഞാനും

കടവത്തുവരെ പോരാം.

ഞാനല്യേ 


സെയ്താലിക്കുട്ടി അടവൊന്നു മാറ്റി.

“ന്നാ എവട്ക്കാ പോണ്ട്ച്ചാൽ പറഞ്ഞോളി. ഞാനും പോരും. അല്ലെങ്കി ന്റെ കുടിലിക്ക് പൂ gp."

വിരുന്ന് ..... അടഞ്ഞുകിടന്നിരുന്ന ഒരു

കനത്ത വാതിൽ വെട്ടിത്തുറന്നപോലെ തോന്നി. ഇറച്ചിയും പത്തിരിയുമുള്ള വിരുന്ന്. മാംസത്തി നു കരുകരുപ്പു തോന്നുമ്പോൾ ഇതു മുത്തിയാ ടിന്റെ ഇറച്ചിയായിട്ടാണ് .... വെളുത്ത പാഷാ ണമാണ്. വെളുത്ത പാഷാണം.


ഞാനെങ്ങട്ടുംല്ല്യ 

സെയ്താലിക്കുട്ടി കുറേ നേരം മിണ്ടാതി

രുന്നു.

“എപ്പ പോന്നതാ കുടീന്ന്

"രാവിലെ

"സർക്കീട്ട് കയ്ഞ്ഞ് ഇപ്പളാ പോണ്?' "ഇനി പോവില്ല. അതെന്റെ വീടല്ല

സെയ്താലിക്കുട്ടി പലതും പറഞ്ഞുനോക്കി.

അമ്മ വല്ലതും പറഞ്ഞിട്ടുണ്ടാവും. അല്ലെങ്കിൽ അടിച്ചിട്ടുണ്ടാവും. അതൊക്കെ സാധാരണയാ
ണ്. അപ്പുണ്ണി എല്ലാം നിശ്ശബ്ദം കേട്ടു: “പാവം ആ അമ്മക്കുട്ടിക്കു ങ്ങളന്നെ അല്ലേള്ളൂ 


അമ്മയ്ക്ക് ഞാൻ പോയാത്തന്നെ ഒന്നൂല്ല്യ.

അമ്മയ്ക്കു വേണ്ട ആളു വേണ്ട്. സെയ്താലിക്കുട്ടി അത്ഭുതത്തോടെ അവനെ നോക്കി. എന്താണ് പറയേണ്ടതെന്നറിയാതെ നിലത്തു വരച്ചും കുറിച്ചും ഇരുന്നു. അവസാനം അയാൾ എഴുന്നേറ്റു.

ഉസ്റുള്ള അച്ഛന്റെ മോൻതന്ന്യാ അദോടൊന്നും ബേജാറാവദിരിക്കി നോക്കി....

അമ്മോടു പെണങ്ങ്യാ കുന്നും പൊറത്തു കുത്തി രിക്ക്യാ ചെയ്യണ്ട്?'

എവിടെയാണ് ഞാൻ പോകേണ്ടത് എന്ന ചോദ്യമായിരുന്നു അപ്പുണ്ണിയുടെ നോട്ടത്തിൽ.

“ഞാനൊരു കാര്യം പറയാം. രണ്ടീസം ഒരുത്തൂടില് നീക്കി, അപ്പൊ ദോ മാറും. പിന്നമ്മടെ അടത്തു പൊക്കോളി.

അപ്പുണ്ണിയുടെ അരിശം സെയ്താലിക്കുട്ടിയു ടെ നേരെയായി.

അതിനു ഞാനവടെ പുവാനാ "വടക്കേപ്പാട്ടു പോയി നിക്കി. അതങ്ങടെ വീടല്ലേ?

വടക്കേപ്പാട്ട്. അവിടെനിന്നാണ് ആട്ടിയിറക്കി
യത് 

അവടെങ്ങക്കും അവകാശമുള്ളതല്ലേ? ഉസറും

ചൊണീം വേണം. പുവ്വാൻ പറഞ്ഞാ പോവി

ല്ലാന്നു പറയി “വളപ്പുകുത്തു കണ്ടാൽ തച്ചു കാലൊടിക്കുന്ന

അതാ ഒന്നു കാണണ്ട്. കോടതീം വക്കീലും ഈ രാജ്യത്തു പിന്നെന്തിനാ, കുട്ടേ? സൊ

ലിക്കുട്ടി ഇത്തിരി നാടു കണ്ടോനാ. അപ്പുണ്ണി ഒന്നും മിണ്ടാതിരുന്നു.

'ഇബടെത്തന്നെ കുത്തീർന്നോ പറ്റൂലല്ലോ. ഒന്നൂക്കില് ങ്ങള് കുടിപ്പോവ്. അല്ലെങ്കി ബട പ്പാട്ടയ്ക്ക് പോവ്. രണ്ടാലൊന്നായിട്ടേ സെയ്താലിക്കുട്ടി വിട്ള്ളു.

അപ്പുണ്ണി ചുവന്നുപോയ മുഖം തുടച്ച് എഴു ന്നേറ്റു നിന്നു.

'ഞാൻ പോണു.'

എവിടക്ക്?

ഉറച്ച നിശ്ചയത്തോടെ അവൻ പറഞ്ഞു: “തറവാട്ടിലേയ്ക്ക്
"ന്നാ നടക്കി.

അപ്പുണ്ണിയും സെയ്താലിക്കുട്ടിയും നടന്നു. വടക്കേപ്പാട്ടെ പടിപ്പുരയ്ക്കുനേരെ എത്തിയ പ്പോൾ സെയ്താലിക്കുട്ടി പറഞ്ഞു:

"പൊയ്ക്കോളി, നാട്ടെ പക്ഷെങ്കിലും കാ ര്യംണ്ട്. ദേസ്യം മാറ്യാ വേഗം അമ്മടെ അട്ത്തി യ്ക്ക് പോണം. ആ അമ്മക്കുട്ടീനെ ബെസമത്തിലാ ക്കരുത്.

അതിനവൻ സമാധാനം പറഞ്ഞില്ല. സെയ്താ ലിക്കുട്ടി നേർവരമ്പിലൂടെ നടന്നുപോയി. അടഞ്ഞുകിടക്കുന്ന ആ പടിപ്പുരവാതിൽ

അവൻ തള്ളിത്തുറന്നു. മേലോട്ടു വെട്ടിയുണ്ടാക്കിയ നിരനിരയായ ഒതുക്കുകൾ. ഇരുവശത്തും ഉണങ്ങിയ പച്ച പൊതിഞ്ഞ അവിടവിടെ ഇടിഞ്ഞു കിടക്കുന്ന പഴയ മതിൽക്കെട്ട്, ഉയരത്തിൽ പഴയ ആ നാലു കെട്ടും മുമ്പിൽ കൂവളത്തറയും തെക്കുവശത്തു പത്തായപ്പുരയും

ഒരു നിമിഷം അവൻ സംശയിച്ചുനിന്നു. പിന്നെ ഒതുക്കുകൾ കയറി മുറ്റത്തെത്തി. ആരു

മില്ല. വലിയമ്മാമ പത്തായപ്പുരയുടെ മുകളിലിരു

ഒന്നു നോക്കുന്നുണ്ടാവും. നോക്കട്ടെ. അടിച്ചോടി ച്ച അപ്പുണ്ണി വീണ്ടും വന്നിരിക്കുന്നു. കോലായിലേയ്ക്കു കയറി.

ഉമ്മറത്തേയ്ക്കുള്ള വാതിലിൽ ഒരു തല

കണ്ടുവെന്നു തോന്നി. നോക്കുമ്പോഴേയ്ക്കും

അതു മറഞ്ഞുകഴിഞ്ഞു.

അപ്പുണ്ണി ഉമ്മറത്തേയ്ക്കു കയറി. അരുകിലെ മരപ്പിടിയിൽ പുസ്തകസഞ്ചി വെച്ചു.

ആരാത് 
ഞാനാ 

മനസ്സു മന്ത്രിക്കുകയായിരുന്നു. പുണവേണം.

ശെരിയുള്ള അച്ഛന്റെ മകനാണവൻ 

വലിയമ്മയാണ് വന്നത്. ഭാസ്കരൻ അമ്മ

ഒട്ടും അടുപ്പം കാണിക്കാത്ത മുഖഭാവത്തോടെ

അവർ ചോദിച്ചു;

എന്താ?
പെട്ടെന്നു മറുപടി പറയാൻ കഴിഞ്ഞില്ല. ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം അവൻ പറഞ്ഞു:

"എനിക്ക് അമ്മമ്മേ കാണണം. അപ്പോൾ മാളു വാതിലിൽ വന്നു നോക്കി അകത്തേയ്ക്കു പോയി.



തെക്കിനിയിലൂടെ അമ്മമ്മ വരുന്നു. സംശയി

ക്കാതെ ചിത്രപ്പണികൾ ചെയ്ത വാതിലിലൂടെ അവൻ തെക്കിനിയിലേക്കു കടന്നു.

അമ്മമ്മയുടെ അടുത്തു ചെന്നു നിന്നപ്പോൾ അകം നിറഞ്ഞു വിങ്ങുകയായിരുന്നു. അവ ന്റെ തലയും ചുമലും തൊട്ടു തടവിക്കൊണ്ടു അമ്മമ്മ പറഞ്ഞു:

"ഇശ്ശി ദിവസായി നെന്നെ ഒന്നു കാണണംന്നു

നിരിക്കുന്നു.

അപ്പുണ്ണി അമ്മമ്മയുടെ കൂടെ അക ത്തേയ്ക്കു നടന്നു. തങ്കടത്തി വടക്കിനിയി ലേയ്ക്ക് കടക്കുന്നേടത്തുനിന്ന് അവനെ നോ ക്കി. ഇത് നോക്കാനെന്താ? പൂരം കാണുകയാ ണോ?

വലിയമ്മ മടമ്പിടിച്ചുകൊണ്ടു രണ്ടുവട്ടം നടന്നു. കേൾക്കേണ്ടവർ കേട്ടുകൊള്ളട്ടെ എന്ന ഭാവത്തിൽ പറഞ്ഞു:

“ഇന്നല്ലേ അമ്മാമ വന്നാൽ പൊടിപൂരം അതിന് ആരും മറുപടി പറയുന്നില്ലെന്നു കണ്ടപ്പോൾ അവൾ അപ്പുണ്ണിയുടെ നേരെ തിരി ഞ്ഞു സ്വരം മാറ്റിക്കൊണ്ടു പറഞ്ഞു:


അപ്പുണ്യേ?
എടാ, ഞാൻ കണ്ടുടായോണ്ട് പറയൊന്നില്ല. പണ്ടത്തെ ആട്ടലും കോലാഹലവും ഇത്ര വേഗം
മറന്നോ?

ഓർമ്മയുണ്ട്.

“എന്നിട്ടെന്തിനേ നീങ്ങട്ടു വന്ന് അപ്പുണ്ണിയുടെ മുഖം കറുത്തു.

“അമ്മാമ എപ്പളാ വരാ നില്യ, നീയ് വേഗം

പൊയ്ക്കോ

“ഞാൻ പോണില്ല.

ഏ 
ഞാൻ പോണില്ലാന്ന്.

മുടിയൊന്ന് കുടൽ എന്തോ പിറുപിറുത്തു

കൊണ്ട് വലിയമ്മ അവിടെനിന്നു മാറി. അപ്പുണ്ണി അമ്മമ്മയുടെ നേരെ തിരിഞ്ഞു.

ചുളിഞ്ഞ ആ മുഖവും നരച്ച കണ്ണുകളും ഹമുള്ള നോട്ടവും കണ്ടപ്പോൾ അവന്റെ സ്വരം നേർത്തുപോയി.

"ഞാനിവിടെ പാർക്ക്വാ, അമ്മമ്മേ. ചോദ്യങ്ങൾകൊണ്ടു വിഷമിപ്പിക്കുമെന്നാണ

വൻ കരുതിയിരുന്നത്. പക്ഷേ അവർ ഒരു വാ ക്കു മാത്രമേ പറഞ്ഞുള്ളൂ.


പാർത്തോ 

അമ്മമ്മയുടെ ചുക്കിച്ചുളിഞ്ഞ ശരീരം കെട്ടി പിടിച്ച് ഒന്നു കരയാൻ തോന്നി. അപ്പോൾ, വലിയമ്മാമ തലേ ദിവസം ഭാര്യവീട്ടിൽ പോ യതാണ്. ഏതു നേരവും വന്നേയ്ക്കാം. വന്നാൽ എന്താണുണ്ടാവുകയെന്ന ഭയം ഓരാരുത്തർക്കു മുണ്ട്. ആ ഭയപ്പാട് അകം മുഴുവൻ നിറഞ്ഞുനി ന്നുണ്ടെന്നു തോന്നി.

മാളു കൃഷ്ണൻകുട്ടിയെ ശ്രദ്ധിക്കുകയായി രുന്നു. അവനാണ് വലിയമ്മാമ വന്ന ഉടനെ പറഞ്ഞു കൊടുക്കുക. അമ്മാമയുടെ അടുത്ത യ്ക്കു അവനു പ്രവേശനമുണ്ട്. അമ്മാമയ്ക്ക് അവനെ അല്പം ഇഷ്ടമാണ്. വടക്കുപുറത്ത് “അമ്മാമ അണ്ടാ' എന്നു പറഞ്ഞ് ഒരോമക്കാ യ പൊട്ടിച്ചാൽ മതി വിവരം ഉടനെ പത്തായപ്പു രയുടെ മുകളിലെത്തും. അപ്പുണ്ണിക്കു കുറെ കഴിഞ്ഞപ്പോൾ തന്നിൽ ഒരു വിശ്വാസമൊക്കെ വന്നു. എളുപ്പത്തിൽ താൻ പതറാൻ പോകു ന്നില്ല. വരട്ടെ, വിളിയ്ക്കുകയും ശകാരിക്കുക യും ചെയ്യട്ടെ. അങ്ങനെ ആട്ടിയിറക്കിയാൽ ഇറ ങ്ങാൻ പോകുന്നില്ല.

വലിയമ്മാമ വരാത്തതെന്താണ്?

അവസാനം വലിയമ്മാമ വന്നു. വൈകു
നേരം, കൂടെ അമ്മിണിയേടത്തിയുണ്ട്. കഴി

അപ്പുണ്ണി അകത്തുള്ള വിവരം അല്പം ഞ്ഞാണ് അറിഞ്ഞത്.

“ആരാടീ അവക്കുള്ളത്

മുറ്റത്തുനിന്നലർച്ച

കേട്ടു.

എല്ലാവരും ഉമ്മറവാതിരിക്കലേയ്ക്കോടി -അമ്മമ്മ, വലിയമ്മ, മീനാക്ഷിയേടത്തി, തങ്കേട ത്തി, മാളു.

“ഏത് ഒരുമ്പെട്ടോൾക്കാടി ന്റെ വാക്കു തെറ്റി നടക്കാൻ ധൈര്യം

ആരും ഉത്തരം പറഞ്ഞില്ല.

എവിടെടി അവൻ?
അപ്പോൾ അപ്പുണ്ണി പതുക്കെ ഉ ത്തേയ്ക്കു വന്നു. ശരീരം വിറയ്ക്കുകയായി രുന്നു.

അവനെ കണ്ടപ്പോൾ മെതിയടിപ്പുറത്തുനിന്നു കാലുകൾ ഊരി അമ്മാമ കോലായിലേയ്ക്കു

ചാടിക്കയറി. “നെന്നോടു ഞാൻ വലിയമ്മാമയ്ക്കും അവനും ഇടയിൽ അമ്മമ്മ

നിന്നു നിലവിളിച്ചു.
കുഞ്ഞികൃഷ്ണ 

മാറി നിക്കിരുന്നു. ഇവന്റെ കൊടലു ഞാൻ
ചവിട്ടി 
അമ്മമ്മയെ തട്ടിനീക്കി വലിയമ്മാമ അവൻറ മുമ്പിലെത്തിയപ്പോൾ അവൻ ധൈര്യം മുഴുവൻ

ഒരുക്കൂട്ടി പറഞ്ഞു.

എന്നെ തൊടരുത് 

എന്താടോ തൊട്ടാ

ആ കൈ അവന്റെ ചെകിടത്തു വീണു. വീ ണ്ടും വലിയമ്മാമയുടെ കൈ ഉയർന്നപ്പോൾ തെ ക്കിനിയിൽനിന്നു വലിയ ഒരു ശബ്ദം പൊങ്ങി.

“ആ ചെക്കനെ തല്ലരുത്.

വലിയമ്മാമ തിരിഞ്ഞ് അത്ഭുതവും അമർഷ വും വഴിയുന്ന കണ്ണുകളോടെ നോക്കിയപ്പോൾ കണ്ടതു മരുമകനെയാണ്. കുട്ടമ്മാമ ഉമ്മറത്തേ യ്ക്കു വന്നു പറഞ്ഞു:

" ആ ചെക്കനെ തൊടരുത്. ഞാനാ പറേണ് വലിയമ്മാമയുടെ കൈ താണു.

"നീയാരാടാ ന്നോട് കല്പിക്കാൻ'

“ആരെങ്കിലാക്കോട്ടെ. അവനെ തല്ലരുതെ ന്നു ഞാനാ പറഞ്ഞൽ, തച്ചാൽ അതിനുശേഷം

വലിയമ്മാമ മരുമകന്റെ നേരെ തിരിഞ്ഞു.

“ഫ. നിയെന്നാടാ ഇത വിതായേ 

അപ്പോഴും കുട്ടമ്മാമ ഉറച്ച സ്വരത്തിൽ

പറഞ്ഞു: “അമ്മാമയ്ക്ക് വയസ്സാണെന്നു ഞാനോർക്കി

പടമെടുത്തുനിന്ന വലിയമ്മാമ ആകെ പുതു

ങ്ങിപ്പോയി.

വലിയമ്മയും മീനാക്ഷിയേടത്തിയും തങ്കേട ത്തിയും പരസ്പരം നോക്കി.

എന്തു വേണമെന്നറിയാതെ കുറച്ചിട വലി യമ്മാമ നിന്നു. എന്നിട്ടു മുറ്റത്തേയ്ക്കിറങ്ങി.

"ഈ തറവാട്ടിലു പണ്ട്ണ്ടായിട്ടില്ല. ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ടു

വലിയമ്മാമ പത്തായപ്പുരയിലേയ്ക്കു കയറി. സന്ധ്യയ്ക്ക് അവൻ കിഴക്കെ കോലായിൽ ചെന്നിരുന്നു. ഉമ്മറത്തെ വലിയ നിലവിളക്കി ന്റെ വെളിച്ചം അങ്ങോട്ടു വീഴില്ല. തനിയെ ഇരി ക്കുമ്പോൾ അന്നത്തെ പകലിലെ സംഭവങ്ങൾ ഒരോന്നായി മനസ്സിലൂടെ കടന്നുപോയി. ഒരു കൊല്ലം കഴിഞ്ഞപോലെയാണ് ഒരു പകൽ

കടന്നപ്പോൾ തോന്നിയത്. മങ്ങിയ വെളിച്ചത്തിൽ ഒരു നിഴൽ സമീപ ത്തേയ്ക്കു വന്നു.


M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക