വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:
'ഓർമ്മിക്കുന്നില്ല. ഈ പുത്രനെ പാറപ്പോൾ കൊട്ടാരമുത്തു വന്നു
കുറുനരികൾ ഓളിയിട്ടു. ഇയാൾ കാരണം ഈ ഹസ്തിനപുരം ചുടലപ്പറനാവും. കുരുവംശം നശിക്കും!' . അതു കേട്ട ഭാവമില്ലാതെ ദുര്യോധനൻ, രംഗപീഠത്തിനു സമീപം നിന്ന ഒരു സേവകനെ നോക്കി പറഞ്ഞു: “പ്രാതികാമീ, ദ്രൗപദിയെ വിളിച്ചു
ദ്രൗപദിയുടെ വരവു കാത്തിരിക്കുന്ന സദസ്സിനെ ഞാൻ നോക്കി. അധർമ്മമാണ് ഇതെല്ലാമെന്ന ഭാവത്തിലിരിക്കുന്ന അവരോരോരുത്തരും ദ്രൗപദി വന്നുകാണാൻ അകമേ മോഹിക്കുന്നു എന്നെനിക്കു തോന്നി.
ദുര്യോധനൻ തളർന്നിരിക്കുന്ന യുധിഷ്ഠിരനെ കാണാത്തപോലെ മണ്ഡപത്തിൽ നടന്നു. അയാളുടെ സമീപത്തേക്കു കർണ്ണനും ദുശ്ശാസനനും ഇറങ്ങി വന്നു. കർണ്ണൻ ചെവിക്കടുത്തു ചെന്ന് എന്തൊക്കെയോ പിറുപിറുത്തു. ദുര്യോധനൻ മന്ദഹസിച്ചു തലയാട്ടി ശരിവച്ചു. തിരിച്ചുവന്ന പ്രാതികാമി തനിച്ചായിരുന്നു. അവൻ തൊഴുതു നിന്നപ്പോൾ
കർണ്ണനാണു ചോദിച്ചത്. 'എവിടെ പരി
ഇതു കർണ്ണന്റെ ദിവസമായിത്തീർന്നു. ഞാൻ മനസ്സിൽ പറഞ്ഞു യോട് പഴയ പകപോക്കാൻ സൂതപുത്രന് അവസരം വന്നിരിക്കുന്നു.
.
“രാജാവ് ആദ്യം പണയം വച്ചതു തന്നെയാണോ രാജ്ഞിയെയാണോ എന്നു രാജിക്കറിയണം. പിന്നെ ധർമ്മാധർമ്മങ്ങളറിയുന്ന ഈ സദസ്സിലെ ശ്രേഷ്ഠന്മാർ ഇതു ശരിവയ്ക്കുന്നുണ്ടോ എന്നും അറിയണം. യുധിഷ്ഠിരൻ പറഞ്ഞു: ദ്രൗപദി വരട്ടെ. കള്ളച്ചതുകൊണ്ട് എല്ലാവരും
അടിമകളായി. അധർമ്മം കണ്ട് സദസ്യർ ഇവരെ നിന്ദിക്കട്ടെ.'
ദുര്യോധനൻ അലറി
'ദ്രൗപദി വരട്ടെ!
പാതികാമി വിറച്ചുകൊണ്ടു നിന്നു. അയാൾ സദസ്സിൽ കണ്ണാടിക്കുന്ന കൂട്ടത്തിൽ എന്നെ കണ്ടു. ഭയന്നു മുഖം തിരിച്ചു.ദുര്യോധനൻ പറഞ്ഞു: “ത്യൻ ഭയമാണ് ദുരവസനാ, താൻ വിളിച്ചു കൊണ്ടു വരൂ.'
സുഖകരമായ ഒരുത്തരവാദിത്വം കിട്ടിയതുപോലെ ദുശ്ശാസനൻ അതു കേട്ട ടൻ അകത്തേക്കു നടന്നു. കാലത്തിൽ രൂഢമായി അഫാരിച്ചിരുന്ന ഞാൻ ഇവിടെ നിസ്സഹായനാണ്. അടക്കിയ മുഷ്ടികൾ കൂട്ടിത്തിരുമ്മി ക്കൊണ്ട് ഞാൻ നിന്നു.
ചോരയും മരണവും കണ്ട് പതറാത്ത ഞാൻ നടുങ്ങി. പിന്നെ മനസ്സിലൊരു തേങ്ങൽ ഉയർന്നു. അഴിഞ്ഞ മുടിയിൽ ചുരുട്ടിപ്പിടിച്ച്, രൂപത്തിലേക്ക് യ പശുവിനെ എന്നപോലെ, ദ്രൗപദിയെ കൊണ്ടുവന്നു നിറുത്തുന്നു. അഴിഞ്ഞ വസ്ത്രം ഊർന്നുപോകാതെ വാരിപ്പിടിച്ച് ദ്രൗപദി ചുറ്റും നോക്കി.
ഇടറിയ കാലടികൾക്കിടയിൽ ഞാൻ കറുത്ത രക്തത്തുള്ളികൾ കണ്ടു. വെൺകൽത്തറയിൽ വീണ പത്മരാഗക്കല്ലുകൾ. ഒറ്റവസ്ത്രത്തിന്റെ തല ഉത്തരീയം കൂടിയാക്കി നില്ക്കുന്ന ദ്രൗപദി. രജസ്വലയാണ് കണ്ടാലറിയാം. . അവളുടെ അർദ്ധനഗ്നത. ആയിരം കണ്ണുകൾ പെരുമ്പരുന്തുകളെപ്പോലെ
കൊത്തിവലിക്കുന്നു. ദ്രൗപദി ഗദ്ഗദമൊതുക്കി ചോദിച്ചു: “ഈ നിലയിൽ എന്നെ സഭാമധ്യ ത്തിൽ വലിച്ചിഴയ്ക്കുന്നതു ശരിയാണോ? ഭീഷ്മപിതാമഹാനും വിദൂരരേ മൊക്കെയുള്ള ഈ സദസ്സു പറയട്ടെ, ഞാനടിമയാണോ?'
ദ്രൗപദി തലയുയർത്തി ചുറ്റും നോക്കി; മായിയുടെ തലയെടുപ്പോടു
കൂടിത്തന്നെ. അവളുടെ കണ്ണുകൾ അനുകൂലവാക്കുകൾ കേൾക്കാൻ സഭ
യിലെ മുഖങ്ങളിൽ തിരഞ്ഞു. എന്റെ മുഖത്ത് അവസാനം നോട്ടം തങ്ങി
'സഹിക്കാതെ വയ്യ. ധർമ്മപുത്രനായ യുധിഷ്ഠിരന്റെ വാക്കാണ് വലുത്. നമ്മളൊക്കെ അടിമകൾ' പിന്നെ ഞാൻ മുമ്പോട്ടു കയറി. യുധിഷ്ഠിരനെ നോക്കി പറഞ്ഞു: “വേശത്തെരുവിലെ ചൂതാട്ടക്കാരുടെ നാട്ടിൽ ചൂളത്തികളു ണ്ടാവും. ആ ധൂർത്തന്മാരും സ്വന്തം പെണ്ണുങ്ങളെ പണയം വയ്ക്കാറില്ല. ക്രോധമടക്കാനാവാതെ ഞാൻ പറഞ്ഞു: “ഞാനെന്തെങ്കിലുമൊക്കെ ചെയ്തു പോവും മുമ്പ് - സഹദേവാ തീ കൊണ്ടുവരൂ. എന്റെ കൈ പൊള്ളിക്കട്ടെ. എന്നെത്തന്നെ ശിക്ഷിക്കാനെ എനിക്കിപ്പോൾ കഴിയൂ.
അർജ്ജുനൻ എന്റെ ചുമലിൽ പിടിച്ചു പറഞ്ഞു. “അരുത്, അരുത്.' . അപ്പോൾ കൗരവ സഹോദരരുടെ കൂട്ടത്തിൽ ഞാൻ അതുവരെ വളരെ മയാന്നും ശ്രമിച്ചിട്ടില്ലാത്ത വികർണൻ പറഞ്ഞു: “പദി ചോദിച്ചതിന് ആരും ഉത്തരം പറഞ്ഞില്ല. സ്വയം പണയപ്പെട്ടആൾ മറ്റൊരാളെ പണയം വയ്ക്കുന്ന തെങ്ങനെ? അതാണു ചോദ്യം. ദ്രൗപദി അടിമയല്ല എന്നു ഞാൻ പറയുന്നു. ദുര്യോധനനെ ധിക്കരിച്ചു സംസാരിക്കുന്നു എന്നതിലേറെ അയാൾ ഞാനാ ലോചിക്കാത്ത ഒരു വാദം സമസ്സിന്റെ മുമ്പിൽ വയ്ക്കുന്നു. അടിമയാണോ എന്ന് ദ്രൗപദി ചോദിച്ചത് ഒരു ചെറിയ ചോദ്യമല്ല. വികർണ്ണൻ കാനായി നോക്കുന്ന ദുര്യോധനനെ കാര്യമാക്കാതെ പറഞ്ഞു: "നായാട്ട്, കുടി, ചൂതാട്ടം, സ്ത്രീസേവ - ഇതു നാലിലും അത്യാസക്തി വന്നാൽ ധർമ്മം വിടും. ഒറ വസ്ത്രമുടുത്ത അന്തഃപുരത്തിലിരിക്കുന്ന ഈ കുലസ്ത്രീയെ ഇവിടെ എത്തിച്ചതും ആ ധർമ്മച്യുതിതന്നെ.
കർണ്ണൻ അരിശത്തോടെ വികർണ്ണന്റെ നേരെ അസ്ത്രം പോലെ വിരൽ
“എടോ വസ്ത്രമില്ലാതെയും ഇവരെ കൊണ്ടുവരാം. അഞ്ചു പേർക്കു ഭാര്യ
തയോടെ ദൗപദിയെ നോക്കി കർണ്ണൻ ദുര്യോധനനോടു പറഞ്ഞു 'അടികളുടെ എല്ലാ വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചുവാങ്ങു - യുധിഷ്ഠിരൻ ഉത്തരീയമഴിച്ചിട്ടു. ആഭരണങ്ങൾ നേരത്തേ അദ്ദേഹം ഊരി യിരുന്നു. അത് ഞങ്ങൾക്കുള്ള സൂചനയാണ്. അർജ്ജുനനും നകുല സഹ
ദേവന്മാരും ആഭരണങ്ങൾ അഴിച്ചു.
അപ്പോൾ ദുശ്ശാസനന് കർണ്ണൻ നോട്ടത്താൽ നിർദ്ദേശം കൊടുത്തു. അയാൾ മുടിവിട്ട്, ദ്രൗപദിയുടെ മടിക്കുത്തിൽ കൈവച്ചു. മുന്നോട്ടാഞ്ഞ് ഞാൻ എന്തോ ശബ്ദമുണ്ടാക്കി. ദുശ്ശാസനൻ കവി ടാതെ എന്നെ നോക്കി. നിയമങ്ങൾ മറന്നു ഞാൻ ആക്രമിക്കുമെന്ന് അയാൾ ഒരുപക്ഷേ ഭയന്നിരിക്കണം.
സദസ്സും കൊട്ടാരം മുഴുവനും കേൾക്കുമാറ് ഞാൻ അലറി: 'ഈ കൂടിയ
വരെല്ലാം കേൾക്കെ ഞാനിപ്പോൾ ആണയിടുന്നു. ഇവനെ കൊന്നു മാറു
പിളർന്ന് എന്നെങ്കിലും ഞാനിവന്റെ ചോര കുടിച്ചില്ലെങ്കിൽ ഞാൻ ഭീമസേന
'നല്ല. എനിക്കു പിതാമഹർ നേടിയ ലോകപുണ്യവും വേണ്ട
ഒരു സദസ്യൻ പറഞ്ഞു: “അടിമയാണോ എന്ന ചോദ്യത്തിന് ആരും ദ്രൗപദിക്കു മറുപടി കൊടുത്തില്ല. മഹാജ്ഞാനികളായ വിദുരരും ഭീഷ്മരു മൊക്കെയുണ്ടല്ലോ ഇവിടെ.' വിദുരരെ ആളുകൾ നോക്കി.
വികർണ്ണൻ പറഞ്ഞതിൽ കാര്യമുണ്ട്. രണ്ടുവഴിക്ക് ഈ പ്രശ്നത്തെ കാണാം. പണ്ട് പ്രഹ്ലാദനും കശ്യപനും തമ്മിൽ തർക്കം നടന്നപ്പോൾ സദസ്സു പൊറുത്തില്ല. അപശബ്ദങ്ങളുയർന്നു.
'ഭീഷ്മാചാര്യൻ പറയട്ടെ.
അതുവരെ നിശ്ചലനായിരുന്ന ദീപ്താചാര്യർ അദ്ദേഹത്തിന്റെ ചുണ്ടുകൾ മാത്രം ഇളകി.
"ദ്രൗപദി സ്വതന്ത്രയോ അടിമയോ എന്നു പറയേണ്ടത് യുധിഷ്ഠിരനാണ്. ദുര്യോധനന് ഈ വാദപ്രതിവാദങ്ങൾ രസിക്കുന്നുവെന്നു തോന്നി. കണ്ണന് അക്ഷമയാണ്. അയാളെന്തൊക്കെയോ പിറുപിറുത്തിരുന്നു. അയാളുടെ ചുമലിൽ തട്ടിക്കൊണ്ടു ദുര്യോധനൻ പറഞ്ഞു: ഭീമസേനനും അനുജന്മാരും വൗപദിയും യുധിഷ്ഠിരനു തങ്ങളുടെ മേൽ അധികാരമൊന്നു മില്ലെന്നു പറയട്ടെ. എല്ലാവരെയും ഞാൻ സ്വതന്ത്രരാക്കാം.
ദുര്യോധനന്റെ ബുദ്ധിയിലാണോ കർണ്ണനിൽ നിന്നാണോ ഈ ചോദ്യം വന്നത് അയാൾ എന്നെയാണിപ്പോൾ ധർമ്മസങ്കടത്തിലാക്കിയിരിക്കുന്നത്. എല്ലാ കണ്ണുകളും ഇപ്പോൾ എന്നിലാണ്. ഞാൻ സംശയിച്ചില്ല.
ഇദ്ദേഹം ഞങ്ങാർക്കു ജ്യേഷ്ഠനാണ്. രാജാവാണ്. ഗുരുവാണ്. ഇദ്ദേഹം ഞാനപ്പോൾ ഞങ്ങളും തോറ്റു. ഞങ്ങളടിമകളായെന്നു പറഞ്ഞാൽ അടിമ
കൾതന്നെ. പക്ഷേ, പഴങ്കഥകളും ശാസ്ത്രവചനങ്ങളും എന്റെ സഹായത്തിനെത്താനില്ല.
ചുരുട്ടിയ വലതു മുഷ്ടി നീട്ടിക്കൊണ്ടു ഞാൻ പറഞ്ഞു. "ഈ കൈകൾ നിങ്ങൾ കാണുന്നുണ്ടോ? ഒരിക്കൽ ഈ വെറും കൈ കൊണ്ട് കൗരവരെ മുഴുവൻ ഞാൻ ചതച്ചുകൊല്ലുന്നതു കാണാം. യുധിഷ്ഠി
താൻ ഒരു വാക്ക് സമ്മതം തന്നാൽ മതി, ഇപ്പോൾത്തന്നെ ഞാനതിനൊളേക്കും. മംഗം വീണ്ടും നിശ്ചലമായി. കർണ്ണൻ അമർഷമാരുക്കി ഗ്രൗപദിയോടു പരിഹാസസ്വരത്തിൽ പറഞ്ഞു: “ദാസരുടെ സ്വത്തും പെണ്ണുങ്ങളും യജമാന നുള്ളതാണ്. യജമാനന്റെ വീട്ടിൽ ജോലി തുടങ്ങാം. നല്ല ആണുങ്ങൾ അവി ടെയുമുണ്ടല്ലോ? ദുഖിക്കാനില്ല.
ദുഷ്യാധനൻ യുധിഷ്ഠിരനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു. ദ്രൗപദി പണയ പ്പെട്ടില്ലെന്ന് താൻ പറയാമോ? എങ്കിൽ തർക്കം തീരും. ധർമ്മശാസ്ത്രം വേണ്ട, പഴങ്കഥകൾ തുടങ്ങണ്ട. കാര്യം പറഞ്ഞാൽ മതി. ഉവ്വ്, അല്ലെങ്കിൽ ഇല്ല!'
എന്നിട്ടയാൾ ദ്രൗപദിയെ നോക്കി, വസ്ത്രം നീക്കി നഗ്നമായ ഇടം തുട തട്ടിക്കൊണ്ടു പറഞ്ഞു: 'യുധിഷ്ഠിരൻ നിന്റെ ഭർത്താവല്ലെന്നു നീ പറ ഞ്ഞാലും മതി!'
പദി ദുശ്ശാസനന്റെ കൈ തട്ടിമാറി ഓടി ധ്യതരാൻ കാൽ ക്കീഴിൽ ചെന്നുവീണു. അവൾ അദ്ദേഹത്തോടു പറഞ്ഞത് ഞങ്ങളാരും കേട്ടില്ല. അതുവരെ നിശ്ശബ്ദനായിരുന്ന രാജാവ് സിയിലുള്ള കാര്യം അപ്പോ ഴായിരിക്കണം പലരും ഓർമ്മിച്ചത്. ദുര്യോധനൻ രംഗം വാഴുന്ന ബഹളത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഞാൻ മറന്നു പോയിരുന്നു. അദ്ദേഹം സംസാരിച്ചു.
“എനിക്കു പുത്രവധുവെപ്പോലെ പ്രിയപ്പെട്ടവളാണിവർ. അവളുടെ പ്രാർത്ഥനയനുസരിച്ച് ഞാൻ വരം നൽകിയിരിക്കുന്നു. ഇവളെ ഞാൻ മോചി പ്പിച്ചിരിക്കുന്നു.
ദ്രൗപദി പിന്നെയും അദ്ദേഹത്തോടു സംസാരിച്ചു. 'ഇവൾക്കുവേണ്ടി പാണ്ഡവരും സ്വതന്ത്രരാണെന്ന് ഞാൻ പറയുന്നു.
രാജ്യവും സ്വത്തുക്കളും ജയിച്ചവർ തന്നെ കൈയിൽ വയ്ക്കുന്നു. ആളുകൾ പ്രതികരിച്ചില്ല. അത് അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം. പിന്നെ ആശ്വാസംകൊണ്ടു സദസ്സു മുഖരിതമായി.
ദുര്യോധനനേക്കാൾ ക്ഷോഭവും നിരാശയും കണ്ണനായിരുന്നു. അയാൾ ഉറക്കെ പറഞ്ഞു: “പെണ്ണിന്റെ കരച്ചിലിന്റെ മറവിൽ പാണ്ഡവർ തൽക്കാലം രക്ഷപ്പെട്ടു. മഹാവീരന്മാർ
. രാജനിയമപ്രകാരം ഞങ്ങൾ സ്വതന്ത്രരായിരിക്കുന്നു. തളർന്ന് അടു ത്തേക്കു വന്ന യുധിഷ്ഠിരനോട് ഞാൻ പറഞ്ഞു: "പ്രതികൾ രണ്ടും പിന്നേക്കു ബാക്കിവെയ്ക്കുന്നില്ല. ഞാനിപ്പോൾ സ്വതന്ത്രനാണ്.
ഒറ്റയ്ക്ക് മുഴുവൻ പേരെയും നേരിടാമെന്നുള്ള കരുത്ത് എനിക്കപ്പോഴു ണ്ടായിരുന്നു. മുഴുവൻ കഴിഞ്ഞില്ലെങ്കിലും മൂന്നുപേരുടെയെങ്കിലും കടം ഇപ്പോൾ വീട്ടണം: കർണ്ണൻ, ദുര്യോധനൻ, ദുശ്ശാസനൻ യുധിഷ്ഠിരൻ മുന്നിൽനിന്ന് ഒരർദ്ധവന്ദനം പോലെ കെഞ്ചുന്ന സ്വരത്തിൽ
മടക്കയാത്രയ്ക്ക് സാരഥികൾ തേരൊരുക്കിക്കഴിഞ്ഞു.
ഞാൻ ചെന്നപ്പോൾ എല്ലാവരും കയറിക്കഴിഞ്ഞിരുന്നു. അമ്മയുടെ സമീപം തലതാഴ്ത്തിരിക്കുന്നു, ദ്രൗപദി. അമ്മയ്ക്ക് പെട്ടെന്നു വളരെയേറെ വാർദ്ധക്യം ബാധിച്ചുവെന്നു തോന്നി ക്ഷീണിതമായ മുഖം കണ്ടപ്പോൾ, അപ്പോൾ സാരഥികളിലൊരാൾ പറഞ്ഞു. ഒരു ദൂതൻ വരുന്നുണ്ട്.
കൊട്ടാരത്തിൽനിന്ന് ഓടിയടുക്കുന്നത് പ്രാതികാമിയാണെന്നു കണ്ടു.
അടുത്തെത്തിയ പ്രാതിക്കാരി യുധിഷ്ഠിരനെ വന്ദിച്ചു പറഞ്ഞു: “വീണ്ടു
മൊരുവട്ടം പൂതിനു തയ്യാറുണ്ടോ എന്നു കാണിക്കുന്നു.
ആര്?
ധൃതരാഷ്ട്രമഹാരാജാവ്
ഞാൻ അമ്മയെയാണു നോക്കിയത്. അമ്മ ദീർഘമായി ഒന്നു നിശ്വസിച്ച്
കണ്ണുകടിച്ചു. ങ്ങൾ ജ്യേഷ്ഠനെ നോക്കി. അദ്ദേഹത്തിന്റെ മനസ്സിലെ ചൂതാട്ടക്കാര നിതാ വീണ്ടും പിടിവലി നടത്തുന്നു. നഷ്ടപ്പെട്ട മുതലുകളെല്ലാം തിരിച്ചെടുക്കാനുള്ള സന്ദർഭം.
അർജ്ജുനൻ പറഞ്ഞു: “അരുത്.
യുധിഷ്ഠിരൻ സംശയിക്കുന്നു, പിന്നെയും. പ്രാതികാമി താനൊരു ദുതൻ
മാത്രമാണെന്ന നിസ്സഹായതയിൽ നിന്നും
“പണയം എന്താണിനി വേണ്ടത് ? ശകുനിയൊന്നും പറഞ്ഞില്ലേ? ഞങ്ങളുടെ അറുത്തെടുത്ത തലകളോ?' സഹദേവൻ ചോദിച്ചു. എന്നിട്ടയാൾ എന്തെങ്കിലുമൊക്കെ പറയൂ എന്ന അപേക്ഷാഭാവത്തിൽ ദ്രൗപദിയെ നോക്കി.
ദ്രൗപദി വിദൂരതയിൽ മിഴികൾ നട്ടു നിശ്ചലമിരുന്നു. “തരു വിടട്ടെ...... അനൻ പറഞ്ഞു.
യുധിഷ്ഠിരനാണ്.
അപ്പോൾ നകുലൻ അദ്ദേഹത്തിനടുത്തേക്കുവന്നു.
"നഷ്ടപ്പെട്ടതെല്ലാം പോകട്ടെ, ശകുനിയോടു കളിച്ച് ഒന്നും തിരിച്ചു കിട്ടാൻ പോകുന്നില്ല. യുധിഷ്ഠിരൻ ചോദ്യഭാവത്തിൽ നകുലനെ നോക്കി. എന്നിട്ട് നിൽ നിന്നു താഴെയിറങ്ങി. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് കുതിരകളെ അഴിക്കാൻ തുടങ്ങി സൂതന്മാർ. ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നിലായി നടന്നു. വീണ്ടും കൊട്ടാരത്തിലേക്കുതന്നെ,
യുധിഷ്ഠിരൻ ജയിച്ചുകയറുകയാണെന്ന വാർത്ത വന്നപ്പോൾ എനി ക്കൊന്നും തോന്നിയില്ല. നകുലനും സഹദേവനും അപ്പപ്പോൾ ജയാപജയ ങ്ങൾ അറിയിക്കാൻ മാറിമാറി ഓടിയെത്തിയിരുന്നു. . ഞാൻ അതിഥിമന്ദിരത്തിന്റെ മുറിയിൽ എത്തിയ മുതല് മദ്യപിക്കാൻ തുടങ്ങിയിരുന്നു.
തോൽക്കുകയാണെന്ന വിവരം വന്നപ്പോഴും ഞാൻ നിസ്സംഗനായിരുന്നു. നകുലനു പകരം ഒരിക്കൽക്കൂടി സഹദേവൻ വന്നപ്പോൾ ഞാൻ ചോദിച്ചു: 'തല വെട്ടിക്കാടുക്കാറായെങ്കിൽ പറഞ്ഞോളൂ. ഞാൻ തയ്യാർ. അയാൾ തളർന്ന് എന്റെ മുമ്പിലിരുന്നു. കിതയ്ക്കുന്നുണ്ടായിരുന്നു. കുറച്ചിട് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു: "അതായിരുന്നു ഭേദം. പന്ത്രണ്ടുവർഷം കാട്ടിൽ. പിന്നെ, ഒരു വർഷം ആരു മറിയാതെ നാട്ടിൽ കണ്ടുപിടിച്ചാൽ വീണ്ടും കാട് പന്ത്രണ്ടു കൊല്ലം. നന്നാ ഞാൻ നിഭാവത്തിലിരുന്നു.
സഹദേവൻ പറഞ്ഞു. “ഒരപേക്ഷയുണ്ട്, ജ്യേഷ്ഠനോട് കൗരവക്കൂട്ടത്തെ വധിക്കാനിടകിട്ടുമ്പോൾ ഒരാളെ എനിക്കായി ഒഴിവാക്കി എന്തെങ്കിലും വയ്ക്കണം. ആ നീചൻ ശകുനിയെ. ദുഃഖവും ക്രോധവും കൊണ്ടു വിറകൊള്ളുന്ന അനുജനെ ഇടം ക കൊണ്ടു ചേർത്തുപിടിച്ച് ഞാൻ ആശ്വസിപ്പിച്ചു. 'അവസരം വരും. വിഷമി ക്കരുത്. കാട് അത്ര മോശമായ സ്ഥലമൊന്നുമല്ല, ജീവിക്കാൻ. അവശേഷിച്ച മദ്യം കൂടി തീർത്ത് ഞാൻ എഴുന്നേററു.