119
പ്രാദൂർഭാവമിയന്നു തന്നിതു കവേ! യങ്ങയ്ക്കു ഗൈർവാണിയി വൈദുഷ്യപ്രഥ ഭാരതാവനിയിലും; പാശ്ചാത്യലോകത്തിലും; സ്വാദുറ്റോർത്തവിടുന്നു സംസ്കൃതകലാ- ശാലോന്നതിവ്യഗ്രനായ് ഹാ! ദുര്യോഗ, -മിതാ പ്രയത്നതരു ക്കാറായി; പോയി ഭവാൻ!
120
ഹന്ത! ദ്യോവിലിയൂർന്നിതങ്ങൊരു മഹാ- നിന്നി'യനതാലയ'- അന്തർദ്ധാനമിയന്നിത'ക്കവി' 'ബുധൻ പോയ്, പോയി 'വാചാസ്പതി' സ്വന്തക്ഷീണത രാജധാനി! പരിഗോ- പിച്ചിന്നു പോറ്റാം നിന- ക്കന്ത, സ്റ്റീ'ഗ്രഹചാര ദോഷമധികം മാലോകരാലോചിയ
121
മദ്രാഭിഖ്യമഹാപുരത്തിലുയരും മാർത്താണ്ഡരമ്യാഭയായ് മുദ്രാതീതമഹത്ത്വമാർന്നു വിലസും ശ്രീ 'വിശ്വവിദ്യാസഭേ!' ത്വദ്രാജദ് ബിരുദങ്ങൾ നേടിയയി! നിൻ- സേനാഗ്രഭുവാർന്നൊരാ ഭദ്രാത്മാ നിജകൃത്യയാത്രയിലിതാ മുങ്ങി മഹാംഭോധിയിൽ.
122
ഭ്രാജിക്കും ഭവദീയരാജ്യപരിധി- ക്കുള്ളിൽ സ്വതേജസ്സിനാൽ
രാജിക്കും പല ശബ്ദലോകമൊടു തൻ- ഭാഷാപ്രകാണ്ഡത്തെയും യോജിപ്പിച്ചഭിവൃദ്ധി ചേർക്കുവതിനായ് വാഗസ്തമേന്തി ശ്രമി- ച്ചി ജിഷ്ക്കദ്യുതി കൈരളിക്കുമരുളി ക്ഷേമം നിനക്കും സഭേ!
123
ഈടേറുന്നൊരു നഷ്ടമിങ്ങനെ പിണ- ഞ്ഞാഹന്ത! ശോകാന്ധമായ് പാടേയൂർദ്ധ്വഗവാക്ഷദൃഷ്ടികൾ മിഴി- ച്ചിന്നാ സഭാസൗwer! കേടേശാതുരു ശാന്തവാക്കുകൾ കടൽ- ക്കാറ്റോതിനിന്നീടിലും ചൂടേലും നെടുവീർപ്പുകൊണ്ടു നഗരി- ക്കേകുന്നു താപത്തെ നീ!
124
ഹാ! കഷ്ടം പ്രതിഭാപ്രകാശഭരമാർ- അർക്കോജ്ജ്വലൻ മർത്യനും ലോകത്തിമൃതി തുല്യമിന്നുമൊളി ക- ണ്ടിടാത്ത കീടത്തിനും ഈ കർമ്മക്ഷമവിദ്യയൊന്നുമിനിയും നൽകില സാഹായ്യമി ശോകത്തിന്നു, -വൃഥാ കപാലഫലകം കായിച്ചു നീണാൾ നരൻ!
125
എന്തായി ശ്രമ? മെത്രനാളുഴറി നീ
ശാരീരവിജ്ഞാനമേ! എന്താശിപ്പതു'രാസ''ബൗതിക'മഹാ- തന്ത്രങ്ങളേ! നിങ്ങളും? ചിന്താമർജ്ജരനായ നിങ്ങടെ പിതാ-
വാം മർത്യനെതീടുമി യന്താവസ്ഥയഹോ! ദയാർഹ, മിതഹോ! നിങ്ങൾക്കു ലജ്ജാവഹം